നിറവയറുമായ് പുഴ
നടവഴിയിൽ
പെരുമഴയുടെ വിരുത്
ഒരു പുറം വായിച്ചു
മറുപുറം മായിച്ചു
നീയാണ് നീതന്നെയാണ് ശരി
മിഴി നട്ടു
മൊഴി പടർന്നു
മനം കായ്ച്ചു
ചാഞ്ഞ കണ്ണിൽ
ഓടിക്കേറാൻ പറ്റില്ല
നുഴഞ്ഞുകയറണം
ഓലക്കുടിൽ മുറ്റത്ത്
ഓലക്കുടി
തീപ്പേടിയിൽ
മക്കൾ ചിണുങ്ങുമ്പോൾ
അമ്മ അലിയും
മറക്കുമ്പോൾ അലയും
ജാതിപത്രിയും കായും
ജന്മബന്ധം വേർപ്പെടുത്തുന്നു
കച്ചവടക്കണ്ണ്‍
നടവഴിയിൽ
പെരുമഴയുടെ വിരുത്
ഒരു പുറം വായിച്ചു
മറുപുറം മായിച്ചു
നീയാണ് നീതന്നെയാണ് ശരി
മിഴി നട്ടു
മൊഴി പടർന്നു
മനം കായ്ച്ചു
ചാഞ്ഞ കണ്ണിൽ
ഓടിക്കേറാൻ പറ്റില്ല
നുഴഞ്ഞുകയറണം
ഓലക്കുടിൽ മുറ്റത്ത്
ഓലക്കുടി
തീപ്പേടിയിൽ
മക്കൾ ചിണുങ്ങുമ്പോൾ
അമ്മ അലിയും
മറക്കുമ്പോൾ അലയും
ജാതിപത്രിയും കായും
ജന്മബന്ധം വേർപ്പെടുത്തുന്നു
കച്ചവടക്കണ്ണ്‍
No comments:
Post a Comment